" കാണാതിരിക്കുബോൾ മറക്കാൻ ഏളുപ്പമല്ലേ? ഒരിക്കലുമല്ല കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം " .
" കാണാതിരിക്കുബോൾ മറക്കാൻ ഏളുപ്പമല്ലേ? ഒരിക്കലുമല്ല കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം " .
...............................................................
മലയാള ചലച്ചിത്ര മേഖലയിൽ മികവിൻ്റെയും തികവിൻ്റെയും കയ്യൊപ്പു ചാർത്തിയ പ്രതിഭ .
കഥയിലെ കയ്യൊതുക്കവും കഥാപാത്രങ്ങളുടെ സൂക്ഷമഭാവങ്ങളെ
റിയലസ്റ്റിക്കായും കലാനിപുണതയോടൊയും ആവിഷ്കരിച്ച കലാകാരൻ.
കാലത്തിൻ്റെ കണ്ണ് തട്ടാത്ത രചനകൾ
വരും തലമുറയ്ക്കായി കരുതിവച്ച അദ്ദേഹത്തിൻ്റെ രചനകൾ എതൊരു ക്ഷുഭിതൻ്റെയും മനസ്സിൽ പ്രണയം നിറക്കുന്നവയായിരുന്നു.
പെരുവഴിയമ്പലം.
കരിയിലക്കാറ്റുപോലെ .
തിങ്കളാഴ്ച നല്ല ദിവസം.
നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകൾ .
പറന്നു പറന്ന് പറന്ന്.
നവംബറിൻ്റെ നഷ്ടം .
നൊമ്പരത്തിപ്പൂവ്.
കള്ളൻ പവിത്രൻ.
തുവാനത്തുമ്പികൾ.
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.
കൂടെവിടെ .
ഒരിടത്തൊരു ഒരു ഫയൽവാൻ .
അപരൻ .
ദേശാടനക്കിളി കരയാറില്ല.
സീസൺ.
മൂന്നാം പക്കം .
ഇന്നലെ .
ഞാൻ ഗന്ധർവ്വൻ .
മലയാളത്തിൻ്റെ പ്രിയ കഥാകാരൻ പി.പത്മരാജൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് 32 വർഷങ്ങൾ.
കഥകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം മലയാളം നെഞ്ചേറ്റിയ എത്രയോ സിനിമകൾ നമുക്കു തന്നു.
കലാ മൂല്യത്തിനൊപ്പം പ്രേക്ഷകപ്രീതിയും നേടാൻ പത്മരാജൻ ചിത്രങ്ങൾക്കായി .......
No comments: