" കാണാതിരിക്കുബോൾ മറക്കാൻ ഏളുപ്പമല്ലേ? ഒരിക്കലുമല്ല കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം " .


 " കാണാതിരിക്കുബോൾ മറക്കാൻ ഏളുപ്പമല്ലേ? ഒരിക്കലുമല്ല കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം "  . 

...............................................................


മലയാള ചലച്ചിത്ര മേഖലയിൽ മികവിൻ്റെയും തികവിൻ്റെയും കയ്യൊപ്പു ചാർത്തിയ പ്രതിഭ .

കഥയിലെ കയ്യൊതുക്കവും കഥാപാത്രങ്ങളുടെ സൂക്ഷമഭാവങ്ങളെ 

റിയലസ്റ്റിക്കായും കലാനിപുണതയോടൊയും ആവിഷ്കരിച്ച കലാകാരൻ. 


കാലത്തിൻ്റെ കണ്ണ് തട്ടാത്ത രചനകൾ 

വരും തലമുറയ്ക്കായി കരുതിവച്ച അദ്ദേഹത്തിൻ്റെ രചനകൾ എതൊരു ക്ഷുഭിതൻ്റെയും മനസ്സിൽ പ്രണയം നിറക്കുന്നവയായിരുന്നു. 


പെരുവഴിയമ്പലം. 

കരിയിലക്കാറ്റുപോലെ .

തിങ്കളാഴ്ച നല്ല ദിവസം. 

നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകൾ .

പറന്നു പറന്ന് പറന്ന്. 

നവംബറിൻ്റെ നഷ്ടം .

നൊമ്പരത്തിപ്പൂവ്. 

കള്ളൻ പവിത്രൻ. 

തുവാനത്തുമ്പികൾ. 

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.

കൂടെവിടെ .

ഒരിടത്തൊരു ഒരു ഫയൽവാൻ .

അപരൻ .

ദേശാടനക്കിളി കരയാറില്ല. 

സീസൺ. 

മൂന്നാം പക്കം .

ഇന്നലെ .

ഞാൻ ഗന്ധർവ്വൻ .


മലയാളത്തിൻ്റെ പ്രിയ കഥാകാരൻ പി.പത്മരാജൻ നമ്മെ വിട്ടു പിരിഞ്ഞിട്ട്  32 വർഷങ്ങൾ.

കഥകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം മലയാളം നെഞ്ചേറ്റിയ എത്രയോ സിനിമകൾ നമുക്കു തന്നു.

കലാ മൂല്യത്തിനൊപ്പം പ്രേക്ഷകപ്രീതിയും നേടാൻ പത്മരാജൻ ചിത്രങ്ങൾക്കായി .......

No comments:

Powered by Blogger.